കോട്ടയത്ത് ആഡംബര ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിവന്ന അനാശാസ്യ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സംക്രാന്തിയ്ക്കു സമീപത്തെ ആഡംബര ഫ്‌ളാറ്റിൽ കഴിഞ്ഞ ദിവസം അർധരാത്രിയ്ക്കു ശേഷമായിരുന്നു ഗാന്ധിനർ പൊലീസിന്റെ മിന്നൽ പരിശോധന. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഫഌറ്റ് വളഞ്ഞ് അകത്തു കയറുകയായിരുന്നു. പത്തു സ്ത്രീകളും അഞ്ചു പുരുഷൻമാരും അടക്കമുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്.
സീരിയലുകളിൽ രണ്ടാം നിര നടിമാരായി അഭിനയിക്കുന്ന മൂന്നു പേർ സംഘത്തിലുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഫഌറ്റിലുണ്ടായിരുന്ന അഞ്ചു പുരുഷൻമാരിൽ മൂന്നു പേരും പ്രവാസി വ്യവസായികളാണ്. രണ്ടു പേർ സ്വവർഗ പ്രണയിനികളായിരുന്നു. മൂന്നു പുരുഷൻമാരിൽ രണ്ടു പേർക്കൊപ്പം ഓരോ സ്ത്രീകൾ വീതവും, ഒരാൾക്കൊപ്പം നാലു സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഈ നാലു സ്ത്രീകളിൽ രണ്ടു പേർ സീരിയൽ രംഗത്തെ ജൂനിയർ ആർടിസ്റ്റുകളായിരുന്നു. ബാക്കിയുള്ള രണ്ടു സ്ത്രീകൾ സ്വവർഗ പ്രേമികളായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
പ്രകൃതി വിരുദ്ധ അനാശാസ്യവും, സ്വവർഗ അനാശാസ്യത്തിനും അവസരം ഒരുക്കി നൽകുന്ന കൊച്ചി കേന്ദ്രീകരിച്ചുള്ള വൻ സെക്‌സ് റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന ലഭിക്കുന്നത്. സംഘത്തിൽ സ്വവർഗ പ്രേമികളായ സ്ത്രീ പുരുഷൻമാരും ഉണ്ടായിരുന്നതായാണ് സൂചനകൾ. ആഡംബര ഫ്‌ളാറ്റിൽ മുറിയെടുത്ത് നടന്നത് പ്രകൃതി വിരുദ്ധ അനാശാസ്യ പ്രവർത്തനങ്ങളാണെന്നും റിപ്പോർട്ടുകൾ ഉയർന്നിട്ടുണ്ട്. ഫഌറ്റിലെ ഒരു അപ്പാർട്ട്‌മെന്റിലെ പല മുറിയ്ക്കുള്ളിലായാണ് ഇവർ കഴിഞ്ഞിരുന്നത്. ഒരു പുരുഷനൊപ്പം ഒന്നിലധികം സ്ത്രീകളുണ്ടായിരുന്നതായും പൊലീസ് സംഘം കണ്ടെത്തി. ഫ്‌ളാറ്റിന്റെ അകത്തു നിന്നു പൂട്ടിയ വാതിൽ കുത്തിപ്പൊളിച്ചാണ് സംഘം ഉള്ളിൽ പ്രവേശിച്ചത്.
ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: