സ്വന്തം വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്ത് പ്ലസ് ടു വിദ്യാർത്ഥിനിയുടെ ഷോപ്പിംഗ്. രണ്ടായിരം രൂപയുടെ കളര്‍പ്രിന്‍റ് നല്‍കി സാധനങ്ങള്‍ വാങ്ങുകയും മറ്റൊരു കടയില്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് വിദ്യാര്‍ഥിനി കുടുങ്ങിയത്. പ്രിന്റ് എടുത്തത് തല തിരിഞ്ഞു പോയതോടെ യാക് പെൺകുട്ടി കുടഗിയത്. പൊന്നാനിയിലെ ഒരു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയും വെളിയങ്കോട് സ്വദേശിനിയുമായ പെണ്‍കുട്ടിയാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
മന്ദലാംകുന്ന് കിണറിനു സമീപത്തെ അല്‍റീം ഫാന്‍സി ഷോപ്പിലത്തെിയ പെണ്‍കുട്ടി 500 രൂപയുടെ സാധനങ്ങള്‍ വാങ്ങി 2000 രൂപ നോട്ട് നല്‍കി. കടയുടമ ഹുസൈൻ 1500 രൂപ തിരിച്ചു നല്‍കി. നോട്ട് ലഭിച്ച ഹുസൈന്‍ ആ നോട്ട് മറ്റൊരു കടയില്‍ കൊടുത്തപ്പോഴാണ് അമളിപറ്റിയത് മനസിലായത്. ഇതിനിടെ പെൺകുട്ടി സമീപത്തെ മാക്‌സി ഷോപ്പില്‍ കയറി രണ്ട് മാക്‌സി വാങ്ങി രണ്ടായിരത്തിന്‍റെ കളര്‍പ്രിന്‍റ് നല്‍കി. എന്നാല്‍ നോട്ടുകണ്ട് സംശയം തോന്നിയ കടയുടമയായ യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിയങ്കോട് അങ്ങാടിയിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നാണ് തനിക്ക് നോട്ട് കിട്ടിയതെന്നായിരുന്നു പെണ്‍കുട്ടി ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് കട ഉടമയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ മൊഴിമാറ്റുകയായിരുന്നു. തന്റെ വീട്ടില്‍ നിന്നാണ് നോട്ട് പ്രിന്‍റ് ചെയ്തതെന്ന് കുട്ടി പോലീസിനോടു പറഞ്ഞു. ഇതനുസരിച്ച് പൊലീസ് വീട്ടില്‍ പരിശോധന നടത്തുകയാണ്.
സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !
ഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: