ആദിവാസി യുവതിയെ ഉപയോഗിച്ച് നീലചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി ചാമപ്പാറ സ്വദേശിയായ യുവാവിനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോളനിയോട് ചേര്‍ന്നു താമസിക്കുന്ന ചിലരാണ് ലൈംഗീക ചൂഷണത്തിന് ഇടനിലക്കാരായി നില്‍ക്കുന്നതെന്നും സൂചനയുണ്ട്. പാടിച്ചിറയിലെ മൊബൈല്‍ ഫോണ്‍ കട കേന്ദ്രീകരിച്ച് നീലചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കട ഉടമ നിധീഷി (28)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംശയത്തെ തുടര്‍ന്ന് പോലീസ് ഞായറാഴ്ച ഇയാളുടെ കടയില്‍ പരിശോധന നടത്തിയിരുന്നു. കമ്പ്യുട്ടറിന്റെ ഹാര്‍ഡ് ഡിസ്ക്കില്‍ അശ്ളീലചിത്രം കണ്ടെത്തിയതായാണ് സൂചന.
ആദിവാസി യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഷോപ്പുകള്‍ വഴി പ്രചരിപ്പിച്ചതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം ചിത്രത്തിലുള്ളത് പ്രദേശവാസികളില്‍ ചിലരാണെന്നും ഭര്‍ത്താവ് പറയുന്നു. ഇതുസംബന്ധിച്ച് പരാതിപ്പെടാന്‍ ചെന്നപ്പോള്‍ പോലീസ് ദൃശ്യങ്ങള്‍ നശിപ്പിച്ചതായും ഇയാള്‍ ആരോപിക്കുന്നു.
മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: