HomeAround KeralaMalappuramവിവാഹ വീട്ടിൽ എത്തിയ അന്നുതന്നെ നവവധുവിന്റെ അവിഹിതം; കയ്യോടെ പൊക്കി അമ്മായിയമ്മ; മലപ്പുറത്ത് ഇന്നലെ നടന്നത്...

വിവാഹ വീട്ടിൽ എത്തിയ അന്നുതന്നെ നവവധുവിന്റെ അവിഹിതം; കയ്യോടെ പൊക്കി അമ്മായിയമ്മ; മലപ്പുറത്ത് ഇന്നലെ നടന്നത് നാടകീയ സംഭവങ്ങൾ

നവവധുവിന്റെ അവിഹിതബന്ധം കൈയ്യോടെ കണ്ടുപിടിച്ചത് അമ്മായിയമ്മ. മലപ്പുറത്താണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയ സംഭവമുണ്ടായത്. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. വീട്ടില്‍ അമ്മായിയമ്മ ഇല്ലാതിരുന്ന സമയം നോക്കി യുവതി തന്റെ രഹസ്യക്കാരനെ വീട്ടില്‍ വിളിച്ചു വരുത്തുകയായിരുന്നു.എന്നാല്‍ രഹസ്യകൂടിക്കാഴ്ചയില്‍ യുവതിയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ടു അമ്മായിയമ്മ കയറിവന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന യുവതി മാനഹാനിയും അപമാന ഭാരവും സഹിക്കാന്‍ വയ്യാതെ കിണറ്റില്‍ ചാടി. ഇത് കണ്ടു നിന്ന കാമുകന്‍ മറിച്ചൊന്ന് ചിന്തിക്കാതെ കാമുകിക്കൊപ്പം കിണറ്റിലേക്ക്. സംഭവം ഗള്‍ഫിലുള്ള മകനെ മാതാപിതാക്കള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിതന്നെ മകന്‍ ഭാര്യാ വീട്ടുകാരെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ യുവതിയുടെ വീട്ടുകാരെത്തി ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

Also Read: പെറ്റമ്മയുടെ ക്രൂരത: കട്ടപ്പനയിൽ എട്ടു ദിവസം പ്രായമുള്ള കു‍ഞ്ഞിന്റേത് കൊലപാതകമെന്നു തെളിഞ്ഞു; അമ്മ അറസ്റ്റിൽ

കാമുകന്‍ എത്തിയ ഓട്ടോ ഡ്രൈവർ നാട്ടുകാരുടെ കൈയ്യേറ്റം ഭയന്ന് കിണറ്റില്‍ ചാടി. ആറു മാസം മുമ്പാണ് കൊല്ലം സ്വദേശിനിയായ യുവതിയും സംഭവ സ്ഥലത്തെ താമസക്കാരനായ ഗള്‍ഫുകാരനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് രണ്ടാഴ്ച തികയും മുമ്പേ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷമാണ് യുവതി സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന വ്യാപാരിയുമായി അടുപ്പത്തിലാവുന്നത്. വ്യാഴാഴ്ച വൈകിട്ട് ഭര്‍ത്തൃമാതാവ് ഡോക്ടറെ കാണാന്‍ പോയതായിരുന്നു. ഈ സമയത്താണ് യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഡോക്ടര്‍ വ്യാഴാഴ്ച പതിവിലും നേരത്തെ പോയതിനാല്‍ യുവതിയുടെ അമ്മായിയമ്മയ്ക്ക് ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. വളരെപ്പെട്ടെന്നു തന്നെ വീട്ടില്‍ തിരിച്ചെത്തിയ അമ്മായിയമ്മ കണ്ടത് മരുമകളും കാമുകനും തമ്മിലുള്ള ലീലാവിലാസങ്ങളാണ്. ഇതിനു പിന്നാലെ യുവതി കിണറ്റിലേക്ക് ചാടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments