കുവൈറ്റ്‌സിറ്റി: കുവൈത്തിലെ എണ്ണമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ഏഴര ശതമാനം വേതന വര്‍ദ്ധന തീരുമാനിച്ചതായി എണ്ണമന്ത്രാലയത്തിന്റെ ചുമതലയുളള ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അല്‍ സാല അറിയിച്ചു.വിരമിച്ച ജീവനക്കാര്‍ക്ക് കെഓസി ആശുപത്രിയിലോ സ്വകാര്യ ആശുപത്രികളിലോ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉപയോഗപ്പെടുത്തി ചികിത്സ തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് അദ്ദേഹം റമദാന്‍ ആശംസകള്‍ നേര്‍ന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: