HomeNewsShortഇന്ത്യയിലെ പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റാ വൈറസ് മൂലമെന്ന് പഠനം

ഇന്ത്യയിലെ പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റാ വൈറസ് മൂലമെന്ന് പഠനം

ഇന്ത്യയില്‍ കോവിഡ് 19 കേസുകളില്‍ ഭൂരിഭാഗവും വൈറസിന്റെ ഡെല്‍റ്റാ വകഭേദം മൂലമാണെന്നു റിപ്പോർട്ട്‌.മറ്റു വകഭേദം മൂലമുള്ള രോഗവ്യാപനം കുറവാണെന്നും ഐഎന്‍എസ്‌എസിഒജി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച സാന്പിളുകളില്‍ ഡെല്‍റ്റ വൈറസിന്‍റെ സാന്നിധ്യമാണ് കാണുന്നത്.ഡെല്‍റ്റാ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷിയുള്ള പുതിയ വൈറസ് വകഭേദം നിലവില്‍ കണ്ടെത്തിയിട്ടില്ല.
. വന്‍തോതില്‍ വാക്സിന്‍ നല്‍കുകയും പൊതുജനാരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സിംഗപ്പൂര്‍ ഡെല്‍റ്റാ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്.
വാക്സിന്‍ എടുത്തശേഷം ഡെല്‍റ്റ വകഭേദം മൂലം രോഗമുണ്ടായവരില്‍ 9.8 ശതമാനം പേര്‍ക്കു മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമായിവന്നത്.

രോഗവ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വകഭേദത്തിന്‍റെ സാന്നിധ്യം ലോകത്തും പ്രത്യേകിച്ച്‌ തെക്കു കിഴക്കന്‍ ഏഷ്യയിലും വര്‍ധിച്ചുവരുകയാണെന്നും ജനിതക ഘടനാ ഗവേഷണത്തിലുള്ള സര്‍ക്കാര്‍ പാനലിന്‍റെ കണ്‍സോഷ്യമായ ഐഎന്‍എസ്‌എസിഒജി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments