അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ യോലയിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 80 ഓളം പേർക്കു പരിക്കേല്ക്കുകയും ചെയ്തു. യോലയിലെ തിരക്കേറിയ മാർക്കറ്റിൽ പ്രദേശിക സമയം രാത്രി എട്ടിനായിരുന്നു സ്‌ഫോടനം. ഭീകരര്‍ മാർക്കറ്റിൽ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു.
നൈജീരിയയില്‍ ബോംബ് സ്‌ഫോടനം; 32 പേർ മരിച്ചു
RELATED ARTICLES