ഇഷ്ടപ്പെട്ട പെണ്ണിനെ മറ്റൊരു ഇടപാടുകാരന്‍ കൊണ്ടുപോയതില്‍ രോഷം കൊണ്ട് ബ്രിസീലിലെ വേശ്യാലയത്തിലുണ്ടായ വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ കാമുകിയും ഇടപാടുകാരനും മറ്റ് നാല് പേരും കൊല്ലപ്പെട്ടു. ജബോട്ടിക്കാബെലില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. വഴിയോരത്ത് സ്ഥിതി ചെയ്യുന്ന ലിയോ ഡ്രിങ്കിസ് ബാര്‍ പ്രോസ്റ്റിറ്റിയുഷന്‍ ഹൗസിലാണ് ആക്രമണം നടന്നത്. വില്യം റോബാര്‍ട്ട് എന്നയാളാണ് ആക്രമണം നടത്തിയത്. വെടിവയ്പ് നടന്നതോടെ പരിഭ്രാന്തരായ ആളുകള്‍ ഓടുന്നതിനിടയില്‍ പ്രതിയും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടിയിലായി. ഇയാള്‍ നഗരത്തിലെ ഒരു ബാര്‍ബറായി ജോലി ചെയ്യുകയായിരുന്നു.
ഗള്‍ഫില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളം ഫ്രീ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: