HomeUncategorizedപ്രമുഖ സീരിയൽ നടിയും നിർമാതാവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് !

പ്രമുഖ സീരിയൽ നടിയും നിർമാതാവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് !

പ്രമുഖ സീരിയൽ നടിയും നിർമാതാവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്. ഏഷ്യാനെറ്റിലെ ‘പാരിജാതം’ എന്ന ജനപ്രിയ സീരിയലിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ നടി സീരിയല്‍ ലോകത്തുനിന്നും പിന്മാറിയതിന് കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്ന് അവതാര്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടിന്റെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ. സീരിയല്‍ പ്രേമികളുടെ അംഗീകാരം ഏറ്റുവാങ്ങിയ നടി ഇന്ന് അംഗീകാരമില്ലാത്ത ഒരു ഭാര്യയാണ്. നായികയുടെ ജീവിതത്തിലെ നായകനും വില്ലനും എല്ലാം ഒരാള്‍തന്നെ. പാരിജാതം അടക്കമുള്ള നിരവധി സീരിയലുകളുടെ നിര്‍മ്മാതാവ്.
ഒരുപാട് സ്വപ്നങ്ങളുമായി അഭിനയ ലോകത്തില്‍ ചുവടുവെച്ച നടിയെ മോഹനവാഗ്ദാനങ്ങള്‍ക്ക് ഒടുവില്‍ നിര്‍മാതാവില്‍ നിന്നും അവിഹിതഗര്‍ഭം ധരിച്ച നടി, ആലപ്പുഴയിലെ ആശുപത്രിയില്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ഗര്‍ഭവിവരവും മകളുടെ അവിഹിതബന്ധവും പുറത്തുപറയാതിരിക്കുന്നതിനായി നടിയുടെ ഉമ്മയ്ക്ക് നിര്‍മാതാവ് അമ്പതു ലക്ഷം രൂപ നല്‍കിയിരുന്നു. നടിക്ക് നിര്‍മാതാവില്‍ നിന്നും ലഭിച്ച ഒരു കോടിയിലധികം വിലവരുന്ന പൂജപ്പുരയിലെ ചിന്നവീട് തന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടാതിരിക്കാനായി നടി സ്വന്തം ഉമ്മക്കും അനുജത്തിക്കും എഴുതിക്കൊടുത്തു. നടിയും നിര്‍മാതാവും കുറച്ചുനാള്‍ മ്യൂസിയം പോലിസ് സ്‌റ്റേഷന്റെ പരിസരത്ത് ഒരുവീട്ടില്‍ ഒളിവ് ജീവിതം നയിച്ചതായും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ഇപ്പോള്‍ കഴക്കൂട്ടത്ത് ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് നടിയുടെ താമസം. നിര്‍മാതാവ് ദിവസവും വൈകുന്നേരം നടിയുടെ ഫ്‌ലാറ്റില്‍ എത്തുകയും അര്‍ധരാത്രിയോടെ മടങ്ങുകയുമാണ് പതിവെന്ന് അവതാര്‍ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാതാവിന് നിയമപരമായ ‘ആദ്യ’ ഭാര്യയില്‍ രണ്ട് പെണ്‍മക്കളുമുണ്ട്, എന്നാല്‍ അവരുമായി നിയമപ്രകാരം വിവാഹമോചനം നടത്തിയതായി രേഖകളൊന്നും തന്നെയില്ല.

also read: പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണോ ദമ്പത്യജീവിതത്തെ ദുരിതപൂർണമാക്കുന്നത് ? …എന്താണ് കാരണം

നിര്‍മാതാവിന്റെ ലീലാവിലാസങ്ങള്‍ ഇവിടെയൊന്നും അവസാനിക്കുന്നില്ല. ആറ്റുകാല്‍ ദേവി ക്ഷേത്രത്തിന്റെ അരുകില്‍, ഒരു വാടക വീട്ടില്‍, സോളാര്‍ കേസിലെ വിവാദനായികയും നര്‍ത്തകിയും നടിയുമായ സ്ത്രീയുമായി ദിവസ്സങ്ങളോളം ഇയാള്‍ ഒരുമിച്ച് താമസിച്ചത് മിനിസ്‌ക്രീനില്‍ രഹസ്യമായ പരസ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് വിവാദ നടിക്ക് ഇയാള്‍ രഹസ്യമായി താലി ചാര്‍ത്തിയത്. പലര്‍ക്കും സീരിയല്‍ മേഖല തങ്ങളുടെ ഉപജീവനമാണ്, അതേസമയം ഇയാള്‍ക്ക് തന്റെ വ്യഭിചാരത്തിനൊരു മറമാത്രമാണ് മിനിസ്‌ക്രീന്‍ എന്നാണ് സഹപ്രവര്‍ത്തകരുടെ വാദം. പീഡനങ്ങള്‍ക്കും വ്യഭിചാരത്തിനുമായി നിര്‍മ്മാതാവ് കൂടുതലായും വിനിയോഗിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ സ്റ്റുഡിയോയിലെ സര്‍വ്വ സജീകരണങ്ങള്‍ അടങ്ങിയ മുറികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിനയമോഹവുമായി എത്തുന്നവരെ പീഡനങ്ങള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നതും ഇവിടെയാണത്രെ.
നിര്‍മാതാവിന്റെ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ മാനേജര്‍ക്കെതിരേയും ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. പാവപ്പെട്ട കുടുംബത്തില്‍ നിന്നും വിവാഹം കഴിച്ച് അവരെ വഴിയില്‍ ഉപേക്ഷിച്ച മാനെജര്‍ ഒടുവില്‍ മറ്റൊരു എന്ന സ്ത്രീയുമായി അടുപ്പത്തിലാവുകയായിരുന്നു. മാനെജര്‍ ലൈംഗീകമായി അവരെ ദുരുപയോഗപ്പെടുത്തിയതിന് ശേഷം അവരുടെ നഗ്‌ന ചിത്രങ്ങള്‍ തരപ്പെടുത്തി ഭീഷണിപ്പെടുത്തുന്ന ശീലക്കാരന്‍കൂടിയാണത്രെ. സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന വ്യക്തിയുടെ ഭാര്യയെ രാജേഷ് തന്ത്രപരമായി വലയിലാക്കുകയും ദിവസങ്ങളോളം വിവിധസ്ഥലങ്ങളിലായി പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ഒടുവില്‍ നെയ്യാര്‍ ഡാമിനടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് സീരിയല്‍ അഭിനയിക്കാന്‍ എത്തിയ ക്യാമറാമാന്റെ സുന്ദരിയായ ഭാര്യയെ മറ്റൊരു സംഘത്തിന് വാണിഭത്തിനായി കൈമാറുന്നതിനിടയില്‍ മാനെജറുടെ ചതി തിരിച്ചറിഞ്ഞ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സ്ത്രീ മാനസികമായി തകര്‍ന്നു.

വീട്ടമ്മമാര്‍ അടക്കം നിരവധി സ്ത്രീകളാണ് ഈ സംഘത്തിന്റെ വലയില്‍ നിന്നും രക്ഷപ്പെടാനാവാതെ പിടയുന്നത്. സീരിയല്‍ ഭ്രമത്തിന്റെ പേരില്‍ സുന്ദരികളായവരെ വലയില്‍ കുരുക്കുകയാണ് ഇവരുടെ പതിവ്. തുടര്‍ന്ന് ഇരകളായ സ്ത്രീകളെ ഭീഷണിപ്പെടുത്തി ആഭരണവും പണവും കൈക്കലാക്കി ആഡംബര ജീവിതം നയിക്കുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഉന്നതര്‍ക്ക് പലതരത്തിലുള്ള ബന്ധങ്ങള്‍ ഇവരുമായി ഉള്ളതിനാല്‍ നിയമത്തിന് പുല്ലുവിലയാണ് ഇവര്‍ കല്‍പ്പിക്കുന്നത്. അന്തര്‍സംസ്ഥാന മാഫിയ ബന്ധങ്ങളും ഇവരുടെ സൈ്വര്യവിഹാരത്തിന് കൂട്ടായുണ്ട്. പോലീസിലെ പല ഉന്നതരുമായി ഇവര്‍ക്ക് അടുത്ത ബന്ധമാണുള്ളതിനാല്‍, സാധാരണ വ്യക്തികള്‍ ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ഭയപ്പെടുകയാണെന്നും അവതാര്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

കടപ്പാട്: അവതാർ ടുഡെ

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments