കൊച്ചി: സ്വാശ്രയ മാനേജ്മെന്റുകള്‍ മെഡിക്കൽ സീറ്റുകളിൽ സ്വന്തം നിലയ്ക്കു പ്രവേശനം നടത്താനൊരുങ്ങുന്നു. എങ്കിലും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലെ ഹൈക്കോടതി തീരുമാനത്തെ അടിസ്ഥാനമാക്കിയാവും അന്തിമതീരുമാനം. എന്നാൽ, നീറ്റ് റാങ്ക് പട്ടികയില്‍ നിന്നു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് എല്ലാ സ്വാശ്രയ കോളജുകളും അമൃത സര്‍വകലാശാലയും പരസ്യം നല്‍കിക്കഴിഞ്ഞു. 50% സീറ്റുകള്‍ സര്‍ക്കാരിനു കൈമാറാനോ, ആ സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷയില്‍നിന്നു പ്രവേശനം നടത്താനും തയാറല്ലെന്നാണു മാനേജ്മെന്റുകള്‍ പറയുന്നത്. 100% സീറ്റുകളും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണു സ്വാശ്രയ മാനേജ്മെന്റുകളെ ചൊടിപ്പിച്ചത്. കൂടാതെ ഫീസ് ഏകീകരണവും വര്‍ദ്ധനയും പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും മാനേജ്മെന്റുകള്‍ അംഗീകരിക്കുന്നില്ല.
ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: