കർണാടക: കർണ്ണാടകയിൽ ദളിത്. എഴുത്തു കാരനെതിരെ ആക്രമണം. ജാതി വ്യവസ്ഥ യെപ്പറ്റി എഴുതിയതിയ മാധ്യമ വിദ്യാർഥി ഹുച്ചങ്കി പ്രസാദിനെയാണ് ആക്രമിച്ചത്. ഇനിയും എഴുത്തു തുടർന്നാൽ വിരലുകൾ മുറിച്ചു കളയും എന്ന് അക്രമികൾ ഭീഷണി പ്പെടുത്തി.ഹൃദയാഘാതം മൂലം അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുപറഞ്ഞ് ഒരാൾ ഹോസ്റ്റലിലെത്തി പ്രസാദിനെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് കൂടുതൽ ആളുകൾ ചേർന്ന് ഇയാളെ ആക്രമിക്കുകയായിരുന്നു. ദാവണഗരെ സർവകലാശാലയിലെ മാധ്യമ വിദ്യാർഥിയാണ് പ്രസാദ്.
ദളിത് എഴുത്തുകാരനെതിരെ ആക്രമണം; വിരലുകൾ മുറിച്ചു കളയുമെന്ന് ഭീഷണി
RELATED ARTICLES