കൂട്ടുകാരിയുടെ കാമക്കൂത്തുകൾ സഹിക്കാനാവാതെ യുവതി ഒടുവിൽ റൂം വിട്ടിറങ്ങി. ഒരു ഗൾഫ് രാജ്യത്താണ് സംഭവം. നാളുകളായി യുവതി കൂട്ടുകാരിയുടെ ഈ കാമഭ്രാന്ത് സഹിക്കുകയായിരുന്നു. ഗൾഫിൽ ഒരുമിച്ച് ഒരു റൂമിൽ താമസിക്കുന്ന കൂട്ടുകാർക്കിടയിലാണ് സംഭവം. സഹികെട്ടാൽ പോലീസിൽ പരാതി പറയുമെന്നു പറഞ്ഞു റൂം വിട്ടിറങ്ങിയ പെൺകുട്ടി ഒടുവിൽ ഇക്കാര്യം മറ്റൊരു സുഹൃത്തിനോട് പങ്കുവയ്ക്കുകയും അങ്ങിനെ സംഭവം പുറത്തറിയുകയുമായിരുന്നു.
സംഭവം ഇങ്ങനെ: ഒരുമിച്ച് ഒരു റൂമിൽ താമസിക്കുകയായിരുന്നു യുവതിയും കൂട്ടുകാരിയും. ഇടയ്ക്കിടെ തന്റെ മൊബൈലിലേക്ക് കൂട്ടുകാരി മിസ്സ്‌ഡു കോൾ ചെയ്യുന്നത് യുവതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തിരിച്ചു വിളിച്ചാൽ എടുക്കുകയുമില്ല. തുടര്ച്ചയായി 20-25 തവണയൊക്കെ മിസ്സ്ഡ് കാൾ വരുമായിരുന്നു. ഇത്രയും തവണ യുവതി തിരിച്ചും വിളിക്കും. എന്നാൽ ബെൽ അടിച്ചു നില്ക്കുന്നതല്ലാതെ ഫോൺ കൂട്ടുകാരി അറ്റൻഡ് ചെയ്തില്ല. ചോദിക്കുമ്പോൾ കൂട്ടുകാരി എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാകും. ആദ്യമൊന്നും ഇത് കാര്യമാക്കാതിരുന്ന യുവതി ഒടുവിൽ ശല്യം കൂടി വന്നതോടെ ഇതിന്റെ കാരണം തിരക്കിയിറങ്ങി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ കാര്യം യുവതി അറിയുന്നത്.
ഒരു ദിവസം പുറത്തേക്ക് പോകാനെന്ന വ്യാജേന റൂമിനു പുറത്തിറങ്ങിയ യുവതി കതകിനു പുറത്ത് നിന്നും പതിയെ റൂമിലേക്കു നോക്കി. കാണുന്ന കാഴ്ച യുവതിയെ ഞെട്ടിച്ചു കളഞ്ഞു. കൂട്ടുകാരി മൊബൈൽ ഫോൺ തന്റെ ജനനേന്ദ്രിയത്തിനുള്ളിൽ വയ്ക്കുന്നു. പെട്ടെന്ന് യുവതിക്ക് കൂട്ടുകാരിയുടെ മിസ്സ്ഡ് കാൾ. അപ്പോളാണ് യുവതിക്ക് കാര്യം മനസ്സിലാകുന്നത്. തെന്നെ മിസ്സ്ഡ് കാൾ അടിച്ചശേഷം കൂട്ടുകാരി ഫോൺ വൈബ്രറ്റർ മോഡിലാക്കി ജനനേന്ദ്രിയത്തിനുള്ളിൽ വച്ച് സ്വയംഭോഗം ചെയ്യുകയായിരുന്നു.
പെട്ടെന്ന് റൂം തുറന്നു ചെന്ന യുവതിയും കൂട്ടുകാരിയുമായി വഴക്കായി. പിന്നീട് ഇതൊരു പതിവായി. ഓഫീസിൽ ഇരിക്കുമ്പോഴും മറ്റും മിസ്സ്ഡ് കാൾ പ്രവാഹം. തിരിച്ചു വിളിച്ചില്ലെങ്കിൽ റൂമിലെത്തുമ്പോൾ കൂട്ടുകാരി വലിയ വഴക്ക് ഉണ്ടാക്കുമായിരുന്നു. ഒടുവിൽ കൂട്ടുകാരിയുടെ നിർബന്ധത്തിനുവഴങ്ങി യുവതി തിരിച്ചുവിളിക്കാൻ തുടങ്ങി. രതിമൂര്ച്ച വരുന്നത് വരെ അവൾ തന്നെക്കൊണ്ട് വിളിപ്പിക്കുമായിരുന്നുവെന്നു യുവതി പറയുന്നു. ഒടുവിൽ സഹി കെട്ടപ്പോഴാണ് യുവതി റൂം വിട്ടിറങ്ങിയത്.
Also read: പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി ഇന്ത്യൻ എംബസി ഇബ്രയിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു
സാമന്തയുടെ ഒരു ദിവസത്തെ ഭക്ഷണച്ചിലവ് ഒരുലക്ഷം രൂപ ! എങ്ങിനെയെന്നോ ?