പട്ടത്തെ സ്വകാര്യ ആശുപത്രിക്ക് മുകളില്‍ നിന്നും യുവതി ചാടി മരിച്ചു.
എറണാകുളം സ്വദേശിനിയും ആശുപത്രിയിലെ മുന്‍ ജീവനക്കാരിയുമായ രശ്മി (23) ആണ് ആത്മഹത്യ ചെയ്തത് എന്തിനാണ് യുവതി കെട്ടടത്തിന് മുകളില്‍ നിന്ന് ചാടിയത് എന്നു വ്യക്തമല്ല. എട്ട് മാസം ഗര്‍ഭിണിയായിരുന്നു യുവതി. യുവതി എങ്ങിനെയാണ് കെട്ടിടത്തിന് മുകളില്‍ എത്തിയതെന്ന് വ്യക്തമല്ല. രശ്മിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
യുവതിയുടെ മൃതദേഹവുമായി ജനകീയ സമിതി ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിയെങ്കിലും ഇതിനെതിരെ അഞ്ജുവിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അഞ്ജുവിന്‍റെ മരണത്തില്‍ ആശുപത്രിക്ക് പങ്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ അഞ്ജുവിന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിരുന്നതായും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.എന്നാൽ, കണ്ണാടിചില്ലിട്ട് മറച്ച ആശുപത്രിക്ക് മുകളില്‍ നിന്ന് ചാടാനാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആ വിവാഹ മോചനത്തിനു കാരണമെന്ത് ? ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: