ഫ്രാന്‍സ് നഗരമായ സ്റ്റ്രാസ്‌ബോര്‍ഗില്‍ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ആയുദ്ധധാരി നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരക്കുപിടിച്ച തെരുവിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഭീകരാക്രമണസാധ്യതയുള്ളതിനാല്‍ സൈന്യം ഇവിടെ പട്രോളിങ്ങ് നടത്തിയിരുന്നു. ഈ സമയത്താണ് ആയുധധാരി ആക്രമണം നടത്തിയത്. സൈന്യം ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച്ച പ്രാദേശിക സമയം രാത്രി എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. 2015ലെ ആക്രമണത്തിന് ശേഷം ഈ പ്രദേശം ഭീകരാക്രമണ ഭീഷണിയുള്ള സ്ഥലമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫ്രാൻസിൽ അതീവസുരക്ഷാമാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് മരണം; നിരവധിപ്പേർക്ക് പരിക്ക്
RELATED ARTICLES