എടിഎമ്മുകള്‍ക്ക് മുന്‍പിലെ നീണ്ട ക്യൂ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തിയ നാല്‍പ്പത്തഞ്ചുകാരന് ക്രൂര മര്‍ദ്ദനം. ടെലിവിഷന്‍ വാങ്ങാനായി ഇസ്മയില്പൂരിലേയ്ക്ക് പോകുന്നതിനിടയില്‍ എടിഎമ്മിലെ നീണ്ട ക്യൂകണ്ട് മോഡിയെ കുറ്റപ്പെടുത്തുകയായിരുന്നു ലല്ലന്‍ സിംഗ് കുഷ്വാഹ. ഇതുകേട്ട് നിന്ന സമീപത്തെ ഗ്രോസറി ഉടമ അസ്തിക് തന്നെ ക്രിക്കറ്റ് സ്റ്റമ്ബുകൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് ലല്ലന്റെ ആരോപണം. ലല്ലയ്ക്ക് തലയ്ക്ക് രണ്ട് തുന്നലുണ്ട് ജെയ്ത്പൂര്‍ പോലീസ് കേസെടുത്തെങ്കിലും പ്രതി ഒളിവിലാണ്.
സൗന്ദര്യം കാണിച്ചു മയക്കി മേഘ വിവാഹം കഴിച്ചത് 11 പേരെ ! ഒടുവിൽ പിടിയിലായതിങ്ങനെ !
ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !
വിദേശത്ത് പോകും മുന്‍പ് ശരിയാക്കണം ഈ കാര്യങ്ങള്‍ ! ഇല്ലെങ്കിൽ തിരിച്ചുവരുന്നത് ജയിലിലേക്കാവും !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: