സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി 18000 രൂപയില്‍ നിന്ന് 21000 ആക്കി ഉയര്‍ത്തി. അംഗനവാടി വര്‍ക്കര്‍മാരുടെ ഉല്‍സവബത്ത 1000ല്‍ നിന്ന് 1100 ആക്കി ഉയര്‍ത്തി.നിലവിൽ 3,500 രൂപയാണ് ബോണസ്. 48 സര്‍ക്കാര്‍ സീനിയര്‍ പ്ലീഡര്‍മാരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നാണ്യവിളകളും പാലുല്‍പന്നങ്ങളും നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്‍റെ പ്രതിഷേധമറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പുകളിലായി പുതിയ തസ്തികകള്‍ സൃഷ്‌ടിച്ചു. അതേസമയം, ജീവനക്കാരുടെ നിലവിലെ 2,400 രൂപയായ ഉത്സവബത്ത വർധിപ്പിച്ചിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം പരിഗണിക്കുമെന്നാണ് വിവരം.
മാതാപിതാക്കൾ മരിച്ചതറിയാതെ അവർക്കരികിൽ കളിക്കുന്ന പിഞ്ചുബാലൻ നൊമ്പരക്കാഴ്ചയാകുന്നു…..
ലോകം ഉടന്‍ അവസാനിക്കുമെന്ന് ഭൗമശാസ്ത്രജ്ഞൻ ഡോ. ജോസഫ് പെല്‍ടന്റെ മുന്നറിയിപ്പ് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: